Thursday 3 May 2018

രണ്ടു സൗമ്യമാർ സ്ത്രീയുടെ രണ്ടു മുഖങ്ങൾ

നാലുവർഷം മുൻപ് ട്രെയിൻ  യാത്രക്കിടെ ഗോവിന്ദച്ചാമി എന്ന കൊടുംക്രൂരൻ കാമാവേശത്തിൽ കൊലപ്പെടുത്തിയ സൗമ്യ എന്ന പാവം കുട്ടി.
ഇന്നിതാ കാമാവേശത്തിൽ അച്ചൻ, അമ്മ, രണ്ടു പെണ്കുട്ടി കൾ എന്നിവരെ വിഷം കൊടുത്തു കൊന്ന സൗമ്യ എന്ന നിഷ്ടൂര സ്ത്രീ.
വധശിക്ഷ മതിയോ ഈ കാപാലികക്ക്?
ഇന്ത്യൻ ശിക്ഷാ നിയമം ഇക്കൂട്ടരക്കായി കൂടുതൽ മൂർച്ചയുള്ള താക്കേണ്ടതുണ്ട്. എങ്ങനെയെന്ന് നിയമവിദഗ്ധര് പരിഗണിക്കാൻ സമയമായി.
വധശിക്ഷപോലെ സുഗമമായ ഒരവസാനം ഈ കൊടുംകുറ്റവാളികൾ ക്ക്‌ നൽകുന്നത് പോരാ.  സ്വന്തം കുറ്റത്തിന്റെ ഭീകരതയുടെ ഭാരം പേറി വർഷങ്ങൾ വേദനിപ്പിക്കുന്ന ശിക്ഷ അവർക്ക് കിട്ടണം. ആ ശിക്ഷ ജനങ്ങളുടെ മനസ്സിൽ നിന്ന് മാറാതെ നിർത്തണം.
Kumar.k.a
Trivandrum.695004

No comments:

Post a Comment